ഉള്ളൂര്‍ എസ പരമേശ്വര അയ്യര്‍

പുസ്തക പരിചയം

ഉള്ളൂര്‍ കവിതകള്‍ അതിന്റെ പാരമ്പര്യത്തില്‍ ഊന്നി നിന്ന ശൈലി കൊണ്ട് അത്ര ഹൃദായവര്‍ജകം ആയി തോന്നിയിട്ട്ടില്ല.
എന്നാല്‍ ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന ഉള്ളൂരിന്റെ ചിന്താ ധാരകള്‍ സ്ജ്രധേയം ആണ്
.ഉമാ കേരളം എല്ലാം ഓരോ അധ്യായത്തിന്റെയും ആദ്യ ഭാഗത്ത് കഥ സാരം കൊടുത്തിട്ടുണ്ടാവും..
അത് വായിച്ചു കഥ മനസിലാക്കി പോയി എന്നെ ഉള്ളൂ
വളരെ ജടിലമായ രചന ശൈലി..പൊതുവേ സാധാരണക്കാരന് വേണ്ടി അല്ല ഉള്ളൂര്‍ എഴുതിയിരുന്നതും
എന്നാല്‍ സ്കൂള്‍ ക്ലാസില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു പ്രേമാമൃതം വളരെ നന്നായി തോന്നി
ഉള്ളൂര്‍ ഉല്ലേഖ ഗായകന്‍..സ്നേഹ ഗായകന്‍ എന്ന് വിശേഷിപ്പിക്കപെടാന്‍ ഇടയാകിയത് ആ കാവ്യം ആണ്
"പര സുഖമേ സുഖ മെനിക്കു നിയതം
പര ദുഃഖം ദുഃഖം
പരമാര്‍ത്ഥ ത്തില്‍
പരനും ഞാനും ഭവാനുമോന്നല്ലീ
ഭാവാനധീനം പരനെന്നുടലും
പ്രാണനു മവ രണ്ടും
പരാര്‍ത്ത മാക്കുക രാവും പകലും
പ്രഭോ നമസ്കാരം"
എന്ന സ്തുതിയും
"എന്‍ പ്രാണ നിശ്വാസ മെടുത്തു വേണം
പാഴ് പുല്‍ ക്കളില്‍ പ്രാണ ഞരമ്പ് തീര്‍ക്കാന്‍
എന്നെന്കിലാട്ടെ
എന്തിന്നുനടന്‍ താന്‍ കരി തേച്ചു മേലെ
ജഗത്തി തിന്നു ത്തരമോതിടട്ടെ "
എന്ന ദൈവത്തോടുള്ള ചോദ്യവും..ഒരിക്കല്‍ വായിച്ചാല്‍ നമ്മള്‍ മറക്കില്ല തന്നെ
പൊതുവേ വളരെ ബഹുമാനിക്കപെട്ടിരിക്കുന്ന ഒരു കവിയാണ്‌
ഉള്ളൂര്‍ എസ പരമേശ്വര അയ്യര്‍
അധൂനിക ലോകം ഉള്ളൂരിനെ വേണ്ടത്ര മാനിക്കുന്നോ ഒര്മിക്കുന്നോ ഇല്ല എന്നതാണ് വാസ്തവം

Tweet