പുസ്തക പരിചയം

നിരോധനം

ഇന്ദ്രസേന

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ നിരോധനം വീട്ടില്‍ മുഴങ്ങിയത്. കൊച്ചു വലുതായി. ഇനി പുറത്തു കളിക്കാന്‍ വിടേണ്ട. പിന്നെ അമ്മക്ക് കണ്ണെത്തുന്ന അകലത്തില്‍ മാത്രമായി എന്റെ ലോകം ചുരുങ്ങി മുന്‍വശത്തെ വിശാലമായ വയലില്‍ നോക്കി സ്വപ്നം കാണാം.. വീടിനു പിറകിലെ വലിയ മലയില്‍ കശു അണ്ടി പറിക്കാന്‍ പോകാം. അയല്‍ വീടുകളില്‍ കളിക്കാന്‍ പോകാന്‍ പറ്റില്ല.

കിളി വന്നു വിളിച്ചപോള്‍

ഇന്ദ്രസേന

പുരുഷന്മാര്‍ എഴുതുന്ന സ്ത്രീ പക്ഷ രചനകള്‍.. മിക്കതും സ്ത്രീയെ അറിയാതെ .. അവളുടെ മനസ് അറിയാതെ എഴുതുന്നതാവാം എന്നാല്‍ പ്രഗല്‍ഭര്‍ എഴുതുമ്പോള്‍ നമ്മള്‍ ചിന്തിച്ചു പോകും.. എങ്ങിനെ അറിഞ്ഞു.. എങ്ങിനെ ഇത്ര കൃത്യംമായി ഊഹിച്ചു എന്ന് .. മുകുന്ദന്‍ അങ്ങിനെ ഒരാള്‍ ആണ് കിളി വന്നു വിളിച്ചപ്പോള്‍ ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.. ലില്ലി..എം ഡീ ചെയ്യുന്നു.. കോടീശ്വരന്റെ ഒറ്റ മകള്‍ .. അച്ഛന്റെ പുതിയ കാറില്‍.. തിരിച്ചു നഗരത്തിലേക്കു പോവുകയാണ് വൃദ്ധനും വിസ്വതനും ആയ അച്യുതന്‍ നായര്‍ ആണ് വണ്ടി ഓടിക്കുന്നത്.. നഗരത്തില്‍ എത്താന്‍.. കാട്ടില്‍ കൂടി ഒരു വഴി ഉണ്ട് .. അതിലെ പോകാം എന്നവള്‍ പറയുന്നു ..

ഇനി ഞാന്‍ ഉറങ്ങട്ടെ

ഇന്ദ്രസേന

പി .കെ ബാലകൃഷ്ണന്‍ മഹാ ഭാരതം അതിന് ഭാഷ്യം ചമക്കാത്ത കവികള്‍.. സാഹിത്യകാരന്മാര്‍.. ഭാരതീയ സാഹിത്യത്തില്‍ കുറവാണ്.. കാളിദാസന്‍ മുതല്‍... ഇങ്ങു നമ്മുടെ കര്‍ണന്‍ വരെ.. ഇനി ഞാന്‍ ഉറങ്ങട്ടെ .. അതില്‍ പ്രത്യേകം.. എടുത്തു പറയേണ്ടി വരും ഭാഷയില്‍ ഒരു നില്പില്ലാതെ പ്ലൂട്ടോ പോലെ ഒരു നില നില്‍പ്പില്ലാത്ത ഒരു കൃതിയും.. ചില നിരൂപണങ്ങളും ആയി കഴിഞ്ഞിരുന്ന ഒരു കഥാകാരനെ കാവ്യ കുതുകികളുടെ പ്രിയന്‍ ആകിയത്.. ഈ പുസ്തകം ആണ് ദ്രൌപദി താമര പൂവിന്റെ ഗന്ധമാര്‍നവള്‍.. ഇരുണ്ട മേനിയാള്‍... കരിം കുഴലി .. അഞ്ചു പുരുഷമാരെ വേട്ടു പാഞ്ചാലി ആയവള്‍ ...

നക്ഷത്രങ്ങളെ കാവല്‍

ഇന്ദ്രസേന

പദ്മ രാജന്റെ എന്നെ വളരെ ആകര്‍ഷിച്ച രണ്ടു നോവലുകള്‍ ഉണ്ട്.. ഒന്ന് മരിക്കുന്നതിനു കുറച്ചു മുമ്പ് മാതൃഭൂമിയില്‍ വന്ന പ്രതിമയും രാജ കുമാരിയും .. അതിലും വളരെ മുന്‍പ് കുംകുമം വാരികയില്‍ വന്ന.. നക്ഷത്രങ്ങളെ കാവല്‍ വിഷയ ലമ്പടന്‍ ആയ പ്രഭു.. അവന്റെ ദുര്‍ നടപടികള്‍ അറിയാതെ അവനെ സ്നേഹിച്ച കല്യാണി കുട്ടി.. അച്ഛനില്ലാത്ത അവള്‍ അല്പവും ഭയക്കാതെ സിംഹത്തിന്റെ ഗുഹയില്‍ ചെല്ലുകയാണ്.. മൂന്നു വേശ്യകളും ആയി ധൂര്തടിച്ച ഒരു രാത്രിക്ക് ശേഷം .. മുല്ല പൂ പോലെ സുന്ദരി ആയ കല്യാണി കുട്ടിയും മുഴുകുടിയന്‍ ആയ അവനെ അവള്ക്ക് താങ്ങാന്‍ ആവുന്നില്ല ..

ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍

ഇന്ദ്രസേന

ഇന്നലെ രാത്രി മൂന്നു മണി വരെ ഇരുന്നു വായിച്ചു തീര്‍ത്ത നോവല്‍
ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ ...
പണ്ട് മാതൃഭൂമിയില്‍ വന്നിരുന്നു ..
കന്നഡ നോവല്‍..
ശ്രീകൃഷ്ണ ആലനഹള്ളി
എഴതി..
എ .വി എം.നാരായണന്റെ വിവര്‍ത്തനം
ഉറക്കം കളഞ്ഞു വായിക്കണം എങ്കില്‍..
അതിനു അത്ര ആകര്‍ഷണം ഉണ്ടാവും എന്ന്
ഒരു ലിങ്ങായത്തു കാരനായ ഗ്രാമീണ കര്‍ഷകന്റെ ജീവിതത്തിലെ
വിവിധ വഴി തിരിവുകള്‍
മഴയെ മാത്രം ആശ്രിയിച്ചു വിളവിറക്കുന്ന ഗ്രാമീണരുടെ ഒരു പ്രതിനിധി
ആദ്യത്തെ ഹോട്ടല്‍ തുടങ്ങുന്നു..
ഒരു പെണ്ണുമായി പ്രണയത്തില്‍ ആകുന്നു..

മരണം ദുര്‍ബലം - കെ സുരേന്ദ്രന്‍

ഇന്ദ്രസേന

ജ്വാല ,കാട്ടു കുരങ്ങു ,തുടങ്ങി വളരെ പ്രസിദ്ധമായ നോവലുകള്‍ക്ക് ശേഷം
സുരേന്ദ്രന്‍ എഴുതിയതാണ് മരണം ദുര്‍ബലം.
മഹാ കവി കുമാരന്‍ ആശാന്റെ ജീവിതം ചുവടു പിടിച്ചു എഴുതിയത് എന്ന് പ്രച്ചരിക്കപെട്ടിരുന്നു
മായമ്മ എന്നാ ധനികയായ ഒരു ഒരു പതിനഞ്ചു കാരിയുടെ ജീവിതത്തിലേക്ക്
ഏതാണ്ട് അമ്പതു വയസ്സുള്ള ഒരു ഒരു കവി കടന്നു വരികയാണ്.
ഒരു കാര്‍ത്തിക നാളില്‍ മഴയത്ത് ഗെയിറ്റില്‍ വന്ന ഒരു പ്രാകൃത രൂപിക്ക് കയ്യില്‍ ഒരു പിടി അരി ഭിക്ഷയുമായി അവള്‍ ചെല്ലുകയാണ്.
അത് അയാളുടെ കയ്യില്‍ കൊടുത്തു അവള്‍ തിരിച്ചു പോരുന്നു

ഉള്ളൂര്‍ എസ പരമേശ്വര അയ്യര്‍

ഇന്ദ്രസേന

ഉള്ളൂര്‍ കവിതകള്‍ അതിന്റെ പാരമ്പര്യത്തില്‍ ഊന്നി നിന്ന ശൈലി കൊണ്ട് അത്ര ഹൃദായവര്‍ജകം ആയി തോന്നിയിട്ട്ടില്ല.
എന്നാല്‍ ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന ഉള്ളൂരിന്റെ ചിന്താ ധാരകള്‍ സ്ജ്രധേയം ആണ്
.ഉമാ കേരളം എല്ലാം ഓരോ അധ്യായത്തിന്റെയും ആദ്യ ഭാഗത്ത് കഥ സാരം കൊടുത്തിട്ടുണ്ടാവും..
അത് വായിച്ചു കഥ മനസിലാക്കി പോയി എന്നെ ഉള്ളൂ
വളരെ ജടിലമായ രചന ശൈലി..പൊതുവേ സാധാരണക്കാരന് വേണ്ടി അല്ല ഉള്ളൂര്‍ എഴുതിയിരുന്നതും
എന്നാല്‍ സ്കൂള്‍ ക്ലാസില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു പ്രേമാമൃതം വളരെ നന്നായി തോന്നി

കുഞ്ചന്‍ നമ്പ്യാര്‍

ഇന്ദ്രസേന

തുള്ളന്‍ പ്രസ്ഥാനം
കേരളത്തിലെ ക്ഷേത്ര കലയോട് ബന്ധപെട്ടു കിടക്കുന്ന ഒരു ഭക്തി ഗാന രൂപം ആണ്
അമ്പലനഗളില്‍ സംസ്കൃതം മാത്രം പ്രചാരത്തില്‍ ഇരുന്നപ്പോള്‍
ദേവി സ്തുതികളും കീര്തങ്ങളും മന്ത്രങ്ങളും എല്ലാം ദേവ ഭാഷയില്‍
കഴകക്കാര്‍ വളര്‍ത്തി എടുത്ത ഗാന രൂപമാണ്‌ തുള്ളല്‍ .
നമ്പൂതിരിമാരെയും തമ്പുരക്കന്മാരെയും തുറന്നു കളിയാക്കാന്‍
കൂത്തും തുള്ളലും..ആരംഭിച്ചു എന്നതാണ് വാസ്തവം
.ഹരികഥ കാലക്ഷേപവും യാഗങ്ങളും നടക്കുന്ന സ്ഥലങ്ങളിലും
സാധാരണക്കാര്‍ ഈ ചാക്യാന്മാരെയും നംബ്യാന്മാരെയും കാണാന്‍ കൂട്ടം കൂടി നിന്നു

കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ - അലക്സാണ്ടര്‍ ഡുമാസ്

ഇന്ദ്രസേന

വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരാത്ത ചില പുസ്തകങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഈ മെഗാ നോവല്‍. എഡ്മണ്ട് ഡാന്റെ എന്ന യുവ നാവികന്റെ കഥയാണ്‌ ഇത്.നപ്പോളിയന്‍ സൈന്റ് ഹെലീന ദീപില്‍ ഒളിവില്‍ കഴിയുന്ന കാലം.

ആട് ജീവിതം --ബെന്യാമിന്‍

ഇന്ദ്രസേന

തുറന്നു പറയാമല്ലോ ആധുനിക എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നെ പോലെ കുറച്ചു പ്രായമായവര്‍ക്ക് വലിയ ബാലി കേറാ മലകള്‍ ആവും .ഒന്നാമതു ആടിനെ വര്ണിചിട്ടു അത് പട്ടിയാണ് എന്ന് സമര്തിക്കുന്ന അവരുടെ രീതി എനിക്കത്ര ദഹിക്കാറില്ല തന്നെ. എന്നാല്‍ സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടിയ പുസ്തകം അല്ലെ..

Pages

Subscribe to RSS - പുസ്തക പരിചയം