നാഡീസ്പന്ദനം നിശ്ചലമായ നാൽപ്പത്തെട്ടു മണിക്കൂർ

അവിചാരിതമായാണ് ഞാൻ സ.സുരേന്ദ്രന്റെ 1990 ലെ ഡയറിക്കുറിപ്പ് വായിക്കാനിടയായത്. 
(സ.പി.സുരേന്ദ്രൻ നായർ - നാട്യങ്ങളില്ലാത്ത ഒരു പച്ച മനുഷ്യൻ. 70-ൽ പാർ'ി അംഗമായി. ശരിയെു തനിക്ക് തോന്നുന്ന എതു കാര്യവും ആരുടെ മുഖം കറുത്താലും വേണ്ടില്ല പറയേണ്ട സമയത്ത് പറഞ്ഞിരിക്കും. കൂത്താട്ടുകുളം പാർട്ടി എസി അംഗമായ നമ്മുടെ 'ചുള്ളൻ' സ.സുമിത്തിന്റെ അച്ഛൻ. ഇപ്പോൾ പെരുവംമുഴിയിൽ ഒരു ചെറിയ കട നടത്തുു)


1990 ഒക്‌ടോബർ 17 ബുധനാഴ്ച. സുരേന്ദ്രന്റെ കൈപ്പടയിലെഴുതിയ ഡയറിക്കുറിപ്പ് ഇങ്ങനെയായിരുു.

'തൃശ്ശൂർ ജില്ലയിൽ കാട്ടുര് ഒരു അലിമുസലിയാരെ ആർഎസ്എസ്സുകാർ പള്ളിയിൽ കയറി കുത്തിക്കൊു. മുസ്ലീം സഹോദരങ്ങളുടെ ഹർത്താൽ. ഓഫീസിലേക്ക് പോയ ഞാൻ പുക്കാട്ടുപടിയിൽ ചെ് തിരിച്ചുപോു. ഈ സംഭവത്തിൽ മ'ാഞ്ചേരിയിലും മൂവാറ്റുപുഴയിലും മുസ്ലീങ്ങളെ പിരിച്ചുവിടാൻ പോലീസ് വെടിവച്ചു. മട്ടഞ്ചേരിയിൽ 2 ആൾ മരിച്ചു.'

ഒക്‌ടോബർ 15 തിങ്കളാഴ്ച ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെയായിരുു. 

മൂവാറ്റുപുഴ കലാപങ്ങളോ സംഘർഷങ്ങളോ എറ്റുമു'ലുകളോ ഉണ്ടാകാത്ത നാട്. ലക്ഷക്കണക്കായ തന്റെ മക്കൾക്ക് ജീവജലം നൽകി പ്രകൃതിയുടെ അവിഭാജ്യഘടകമായി അവരെ സചേതരാക്കു പുണ്യനദി. ഒരിക്കലും വാടാതെ, കരിയാതെ പച്ചവിരിച്ചുല്ലസിക്കു തെങ്ങും കമുകും ചേനയും ചേമ്പും കറുകപ്പുല്ലും കാ'ുചെടിയും ചെത്തിയും തുളസിയുമെല്ലാമൊത്തു ചേർാെരു ഹരിതാഭ കലർ പ'ുസാരി പോലെ മൂവാറ്റുപുഴയാറിന്റെ കരയോരങ്ങൾ.

ഇവിടത്തെ ജനങ്ങളും അങ്ങനെ തെയായിരുു. ഒരിക്കലും അകലാത്ത കൃഷീവലമനസ്സിന്റെ നിഷ്‌കളങ്കത എെുമുണ്ടായിരുു. പി െഎങ്ങിനെയാണാ ഒക്‌ടോബർ 17 കടുവത് ?

ഇരുപത്തിമൂു കൊല്ലം മുമ്പുള്ള ഒക്‌ടോബർ 17 ബുധനാഴ്ചയുടെ ഓരോ നിമിഷങ്ങളും ഞാൻ ഓർത്തെടുത്തു.

തിരുവനന്തപുരത്തുണ്ടായിരു പഴയ കർഷകസംഘം ആഫീസിലിരുു എന്തോ കുത്തിക്കുറിക്കുകയായിരു എനിക്ക് മൂവാറ്റുപുഴ നിാെരു ഫോവിളി വു. അ് മൊബൈൽഫോ ജനിച്ചിരുില്ല. ഓടിച്ചെ് ഫോണെടുത്ത എാേടൊരു ശകാരവർഷം.

'ഇയാളെവ്‌ടെപ്പോയി കെടക്ക്വാ കി'്ണ വണ്ടിക്ക് കേറി വേഗം മൂവാറ്റുപുഴക്ക് പോരെ. വി'് വേറെ പണിയൊണ്ട്'. മക്കാരിക്കയുടെ പരുപരുത്ത ശബ്ദം. സന്തസഹചാരിയായിരു സൈക്കിളുമായി ആയകാലം മുഴുവൻ പാർ'ിക്കായി പ്രവർത്തിച്ച ബീഡിതൊഴിലാളിയിൽ നിും പാർ'ിനേതാവായി ഉയർുവ സ.പി.എം.മക്കാർ.

ഞാൻ രാത്രിയ്ക്കുള്ള ട്രെയിനിൽ കയറി പിറവം റോഡ് ജംഗ്ഷനെ വെള്ളൂർ സ്റ്റേഷനിലിറങ്ങി. അവിടൊെരു ജീപ്പിൽ പുലരും മുമ്പെ മക്കാരിക്കയുടെ അടുത്തെത്തി.

'താനാ ഡോ. ഐസക്ക് എംഎൽഎ കൂടി വിളിച്ച് നിങ്ങള് രണ്ട് എംഎൽഎമാരും കൂടി രാവിലത്തെ സമാധാന ചർച്ചക്ക് ഉണ്ടാവണം. '

കാ'ൂർ പള്ളിയിലുറങ്ങിക്കിട മുസല്യാരെയാണു കൊത്. രണ്ടു വിഭാഗങ്ങളും തമ്മിലേറ്റുമു'ി. പലയിടങ്ങളിൽ പലർക്കും അടിയും വെ'ുമേറ്റു വീണു. അമ്പലങ്ങൾക്കും പള്ളികൾക്കും കേടുപാടുകൾ സംഭവിച്ചു. ദിവസങ്ങൾ രണ്ട് കഴിഞ്ഞു.

നാ'ിലാകെ ഹർത്താൽ. എങ്ങും ഭീതിയുടെ നിമിഷങ്ങൾ. 

'വർഗ്ഗീയശക്തികളെ അടിച്ചമർത്തും. മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ സാമൂഹ്യവിരുദ്ധരെ അഴിഞ്ഞാടാൻ അനുവദിക്കില്ല. സമാധാനജീവിതം പുലരാൻ ജനങ്ങളൊറ്റക്കെ'വാണം.' മുഖ്യമന്ത്രി സ.നായനാരുടെ പ്രഖ്യാപനം വു. എറണാകുളം ജില്ലയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ. തൃശ്ശൂരിലായിരു ധനകാര്യമന്ത്രി വി.വിശ്വനാഥമേനോൻ എറണാകുളത്തെത്തി സമാധാന പുനഃസ്ഥാപനത്തിനു നേതൃത്വം നൽകി.

ശാന്തമാകു അന്തരീക്ഷം താറുമാറാക്കുവാൻ മ'ാഞ്ചേരിയിൽ സാമൂഹ്യവിരുദ്ധർ രംഗത്തുവു. പോലീസ് വെടിവച്ചു. രണ്ടുപേർ കൊല്ലപ്പെ'ു. എല്ലാ മുക്കുംമൂലയിൽ നിും ജാതിക്കോമരങ്ങളും സാമൂഹ്യവിരുദ്ധരും അവസരം മുതലെടുക്കുവാൻ തക്കംപാർത്തു നട ദുഷ്ടശക്തികളും മൂവാറ്റുപുഴയിലേയ്‌ക്കൊഴുകി.

'വെള്ളൂർക്കുത്തമ്പലം ആക്രമിക്കാൻ മുസ്ലീങ്ങൾ കേന്ദ്രീകരിക്കുു.', 'കാവുങ്കര പള്ളി തകർക്കാൻ ഹിന്ദുക്കൾ വെള്ളൂർക്കുത്ത് തയ്യാറെടുക്കുു.', 'കുളി കഴിഞ്ഞ് അമ്പലത്തിൽ തൊഴുതു മടങ്ങിയ ഹിന്ദുപെകു'ിയുടെ പൊ'് ബലമായി മായിച്ചു.', 'മദ്രസയിൽ നിും നടുപോയ പെകു'ിയുടെ ത'ം വലിച്ചുകീറി.', 'തൃക്കളത്തൂർ പള്ളിക്കാവ് തകർത്തു.', 'പേഴക്കാപ്പിള്ളിയിലെ മുസ്ലീം പള്ളി തകർത്തു തരിപ്പണമാക്കി.'

കേ'വർ കേ'വർ ചെവിയോടു ചെവിയിൽ അതുപകർു. സത്യമാണോ? ആരെങ്കിലും മനഃപൂർവ്വം പ്രചരിപ്പിക്കുതാണോ? ഇതൊുമന്വേഷിക്കാതെ രണ്ടുഭാഗത്തായി ആളുകൾ സംഘം ചേർു. എന്തും സംഭവിക്കാവു നിമിഷങ്ങൾ. 1990 ഒക്‌ടോബർ 18 വ്യാഴാഴ്ച നേരം പുലർു.

മൂവാറ്റുപുഴ മുനിസിപ്പൽ ഹാളിൽ സമാധാനചർച്ച തുടങ്ങി. ഹാൾ നിറയെ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ, പത്രപ്രതിനിധികൾ. ചർച്ച നയിക്കു അസിസ്റ്റന്റ് കളക്ടർ പുതിയ ഒരു ഐഎഎസ് ചെറുപ്പക്കാരൻ. പരസ്പരമുള്ള ആക്രോശങ്ങൾ! അ'ഹാസങ്ങൾ! വെല്ലുവിളികൾ! ഇങ്ങനെ അലങ്കോലമാക്കാതെ ശാന്തമായി സംസാരിക്കണമെുള്ള അഭ്യർത്ഥനകൾ! പൂർണ്ണമായും ഇതിന്റെ ഉള്ളടക്കം എന്തെു മലയാളം കാര്യമായി വശമില്ലാത്ത അസിസ്റ്റന്റ് കളക്ടർക്ക് പിടികി'ിയില്ലെു തോുു. അദ്ദേഹം എഴുേറ്റ് ഒറ്റ പ്രഖ്യാപനം. 'നമുക്ക് എല്ലാവർക്കും തോക്കിന് ലൈസൻസ് നൽകാം.'

പുറത്ത് സംഘർഷം മൂത്ത് കലാപമായി പൊ'ിപ്പുറപ്പെടാം. അകത്ത് ഒിനും തീരുമാനമാകാതെ ഭയപ്പെടുത്തു അനിശ്ചിതത്വം.

ഞങ്ങൾ ഇടിനാദം പോലെ മുദ്രവാക്യങ്ങളുമായി ഒറ്റക്കെ'ായി ഹാൾ വി'ിറങ്ങി. സമാധാനമാർച്ച് ആരംഭിച്ചു. മനുഷ്യനല്ലാതെ തോക്കിന് സമാധാനം കൈവരുത്താനാവില്ല.

അപ്പോഴേക്കും നെഹ്‌റുപാർക്കിൽ ജനക്കൂ'ത്തെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. ജനങ്ങൾ പിരിയാൻ മടിച്ചുനിു. കുറേപേർ ഓടി. വീണ്ടുംപോയവർ മടങ്ങിവ് കൂ'ം ചേർു. അല്പമകലെ വലിയ പാലം കട് സമാധാനത്തിന്റെ പതാകയുമായി ജനങ്ങൾ അടിവച്ചടിച്ച് കടുവു. റോഡ് നിറയെ സമാധാനമാർച്ചായി. അഞ്ചും പത്തും പി െഅതുനൂറായി. ആയിരങ്ങളായി. 

എല്ലാ പുലിമടകളിേലക്കും ഞങ്ങൾ സമാധാനമാർച്ചുകാർ ഒഴുകിയെത്തി. കല്ലും തടിയും മെറ്റൽ കൂമ്പാരങ്ങളുമായി വഴികളെല്ലാം നേരത്തെ 'ോക്ക് ചെയ്യപ്പെ'ിരുു. അതെല്ലാം ത'ിനീക്കി. 'ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനികളുമല്ല നമ്മൾ, ഒരമ്മപെറ്റ മക്കളാണ് നമ്മൾ. സാധാരണക്കാരായ മനുഷ്യരാണ്. വർഗ്ഗീയമായി നമ്മെ ചേരിതിരിച്ച് പരസ്പരം വെ'ിക്കൊല്ലാൻ ഒരു ശക്തിയെയും അനുവദിക്കരുത്. നട സംഭവങ്ങളെന്തൊക്കെയാണോ അത് സർക്കാർ പരിശോധിക്ക'െ. എല്ലാത്തിനും തീരുമാനമുണ്ടാക്കുവാൻ ശക്തമായ സർക്കാരുണ്ടിവിടെ. പോലീസുമുണ്ട്. ഏതു പ്രശ്‌നമാവ'െ എന്തുകണ്ടാലും അത് ജനങ്ങൾക്കെതിരെങ്കിൽ അപ്പോൾ ത െനിങ്ങൾ പോലീസിനെയറിയിക്ക്.' അപവാദത്തിനും കിംവദന്തികൾക്കും ചെവികൊടുക്കരുത്. 

ചെറുചെറു പ്രസംഗങ്ങളും വിളിച്ചുപറഞ്ഞും മനസ്സിലാക്കുവാൻ പറ്റു മുദ്രവാക്യം മുഴക്കിയും മണിക്കൂറുകൾ, മണിക്കൂറുകൾ പ'ണവും പ്രാന്തപ്രദേശങ്ങളിലും ഞങ്ങൾ തളരാതെ നടു.

കോഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും കേരളയും ബിജെപിയും മർച്ചന്റ് അസോസിയേഷനും സമുദായസംഘടനാ നേതാക്കളും കലാ-സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഒിലും പെടാത്ത മനുഷ്യസ്‌നേഹികളും അങ്ങനെ ഞങ്ങളെല്ലാവരും ചേർ് ഒഴുകി. മൂവാറ്റുപുഴയാറു പോലെ സർവ്വജീവജാലങ്ങളുടെയും ജീവദായിനിയായി! ഇരുകരകളിലുമധിവസിക്കു നൂറുനൂറായിരം കുഞ്ഞുമക്കളെയും കുടുംബാംഗങ്ങളെയും നോക്കി മന്ദഹാസം തൂവി കടുപോകു നമ്മുടെ മൂവാറ്റുപുഴയാറു പോലെ.

സമാധാനത്തിന് ഭംഗം വരു പ്രവർത്തിയിലേർപ്പെടുവരെ ഒറ്റപ്പെടുത്തുവാനും മറ്റെന്തിനുമുപരി സമാധാനപരിപാലനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഞങ്ങൾ 33 പേരൊപ്പി'് ഇറക്കിയ പ്രസ്ഥാവനയുമായി പ്രവർത്തകർ ജനങ്ങളിലേയ്‌െക്കത്തി. 

രണ്ടുമൂു ദിവസം കൊണ്ട് പരിഷ്‌കൃതസമൂഹമെു പേരുകേ' നമ്മുടെ കേരളത്തിന്റെ മുഖച്ഛായ പലയിടങ്ങളിലും മെല്ലെ മാറുകയായിരുു. സാംസ്‌കാരിക ഔിത്യത്തിന്റെ മതസാഹോദര്യത്തിന്റെ പതാകവാഹകരായ കേരളീയരുടെ പാരമ്പര്യത്തിനു മങ്ങലേൽക്കുകയാണോ ?

പിറ നാടിനേയും മനുഷ്യരേയും സ്‌നേഹിക്കു അനേകായിരങ്ങളുടെ മനസ്സു വിറയാർ സ്വരത്തിൽ മന്ത്രിച്ചു. വടക്കേയിന്ത്യയിലെ ചിലയിടങ്ങൾ പോലെ നമ്മുടെ നാടു മാറരുതേ !

കലാപം പടരാതിരിക്കാൻ നായനാർ സർക്കാർ കേരള ചരിത്രത്തിലൊരു സന്ദർഭത്തിലും ദർശിക്കാൻ ആവാത്ത സർവ്വശക്തമായ നടപടികൾ സ്വീകരിച്ചു. പോലീസ് ഒിനൊിനായി ജനങ്ങൾക്കു കാവലാളായി. ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിമാർ, കളക്ടർമാർ സർവ്വരും ജില്ലകളിൽ ഇമവെ'ാതെ സമാധാന വാഴ്ച തകരാതിരിക്കാൻ ശക്തമായി നിലകൊണ്ടു.

വിശപ്പും ദാഹവും മറ് ജനപഥങ്ങളിലൂടെ കടുപോയ സമാധാനമാർച്ച് അതിന്റെ ദൗത്യം പൂർത്തിയാക്കി, പുമറ്റത്തു നിും കാവുങ്കര ചുറ്റി കച്ചേരിത്താഴത്തേക്കു മടങ്ങി.

തെരുവുകളിൽ നിും ജനങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിരുു. റോഡുവക്കത്ത് നിൽക്കുവർ കാലങ്ങളായി ചിരപരിചിതരായ നാ'ുകാർ സമാധാനമാർച്ചിനെ കൈവീശികാണിച്ചു. ഞങ്ങൾ പ്രത്യഭിവാദ്യം ചെയ്തു ക്ഷീണമേതുമില്ലാതെ മുാേ'ു നീങ്ങി.

മാർച്ച് നയിച്ചവർക്കും പങ്കാളികൾക്കും ഒരുപോലെ അഭിമാനത്തോടെ ഓർത്തുവയ്ക്കാൻ ഒരനുഭവമായി മാറി സമാധാനമാർച്ച്. എല്ലാംമറ് തമാശകൾ പങ്കി'് തോളിൽ കയ്യി'് പാലംവരെ എത്തിയപ്പോഴാണ് ശുഭപര്യവസായിയായ സന്ദേശവുമായി മഴ പെയ്യാൻ തുടങ്ങിയത്.

വലിയ പാലത്തിനപ്പുറം കട് കച്ചേരിത്താഴത്തെ പഴയ മഴമരത്തിന്റെ ചോ'ിലെത്തിയപ്പോഴേക്കും മഴ നനഞ്ഞ് ഞങ്ങൾ ആകെ കുതിർിരുു.

'ദേ കെ.ആർ.എസ്സേ തലയിൽ തേച്ച കറുത്ത പെയിന്റൊക്കെ ഒലിച്ചു താഴോ'ിറങ്ങുു.' ഞാൻ മുതിർ കേ.ാഗ്രസ്സ് നേതാവും സഹൃദയനുമായ കെ.ആർ.സദാശിവൻ നായരെ നോക്കി ഒരു തമാശ പൊ'ിച്ചു. 

അറിയാതെയാണെങ്കിലും കെ.ആർ.എസ് മുടിയാകെ തടവി കൈവെള്ളയിലേക്കു നോക്കി, സ്വതസിദ്ധമായ പൊ'ിച്ചിരിയോടെ പറഞ്ഞു. 'പോടാ കോ'മുറിയാ'

'നമുക്കിവിടെ വച്ചു പിരിയാം.'

മക്കാരിക്ക സമാധാനമാർച്ച് തൽക്കാലം ഇുപിരിയുതായി അറിയിച്ചു.

മൂവാറ്റുപുഴ: ഒക്‌ടോബർ 19 വെള്ളിയാഴ്ച.

മൂവാറ്റുപുഴ പ'ണത്തിലെ ജനജീവിതം സാധാരണനിലയിലായി. വെള്ളിയാഴ്ച രാവിലെ മുതൽ കടകമ്പോളങ്ങൾ തുറുപ്രവർത്തിക്കുകയും വാഹനഗതാഗതം പുനരാരംഭിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയിൽ നിും എറണാകുളം, കോ'യം, പിറവം, കോതമംഗലം, തൊടുപുഴ പ്രദേശങ്ങളിലേക്ക് ബസ് സർവ്വീസുകൾ പുനരാരംഭിച്ചു. അനിഷ്ടസംഭവങ്ങളൊുമുണ്ടായില്ല.

അതെ പിീടിതുവരെ മൂവാറ്റുപുഴയിൽ അനിഷ്ടസംഭവങ്ങൾ ഒുമുണ്ടായി'ില്ല. ഇതുമാത്രം മതിയോ ?

ബാബറി മസ്ജിദിന്റെ തകർച്ചയും ഗുജറാത്ത് സംഭവങ്ങളും രാജ്യം കണ്ടു. എണ്ണമറ്റ പാവങ്ങൾ തെരുവാധാരമായി. ആയിരക്കണക്കായ ചെറുതും വലുതുമായ വീടുകൾ ചാമ്പലായി. എ'ുംപൊ'ും തിരിയാത്ത പിഞ്ചോമനകൾ അനാഥരായി. ഗർഭസ്ഥശിശുവിനെ കുന്തത്തിൽ കോർത്തെടുത്തുള്ള രാക്ഷസീയത കണ്ടു രാഷ്ട്രം നടുങ്ങിവിറച്ചു. സ്ത്രീകൾ ബലാത്സംഗത്തിനിരയായി. അനേകായിരങ്ങളുടെ ദീനവിലാപം കേ'നാട് ഉള്ളുരുകി പ്രാർത്ഥിച്ചു ഇനിയുമിതൊരിക്കലും ഉണ്ടാവരുതേ. ആവർത്തിക്കരുതേ.!

വീണ്ടുമിതാ മുസാഫർപൂർ നമ്മുടെ കണ്ണുകളിലേയ്‌ക്കെടുത്തെറിയപ്പെ'ിരിക്കുു. എല്ലാ കലാപങ്ങൾക്കു പിിലും ഒളിഞ്ഞിരിക്കു കണ്ണുകൾ അധികാരത്തിന്റേതാണ്.

ആയിരങ്ങളുടെ ആർത്തനാദങ്ങളും തീയും പുകയും ചോരയും ഉദിർപ്പോഴും നരസിഹറാവുവും കോഗ്രസ്സും ചിന്തിച്ചു. 'കത്തിച്ചാമ്പലാകു ജീവനു പകരം വീണ്ടും ജീവനുണ്ടാകും. മനുഷ്യരുണ്ടാവും. പക്ഷേ നഷ്ടപ്പെടു അധികാരത്തിനുപകരം ശൂന്യതയും കൽത്തുറങ്കുകളുമായിരിക്കും.' ആരുമരിച്ചാലും നമുക്കെന്താ! പോകാൻ പറ ! ഒരു മതസൗഹാർദ്ദം !

ഗുജറാത്തിലെ ചാരത്തിൽ നിുയിർകൊണ്ട ഫീനിക്‌സ് പക്ഷിയായി നരേന്ദ്രമോഡി വാഴ്ത്തിപ്പാടുു. പാപപങ്കിലമായ ഭൂതകാലം മോഡിയെയും ബിജെപിയെയും മത്തുപിടിപ്പിച്ചിരിക്കുു. എണ്ണിയാലൊടുങ്ങാത്ത ന്യൂനപക്ഷ ജനതയുടെ ജീവനും ചോരയും കലങ്ങിമറഞ്ഞ ചുവ തടാകത്തിൽ മുങ്ങിനിവർു ആർത്തുചിരിയ്ക്കുു മോഡി.

'ഒുകിൽ രാഹുൽ അല്ലെങ്കിൽ മോഡി.' ഇന്ത്യൻ കോർപ്പറേറ്റുകളും വൻകിട കുത്തകകളും ആണീ രാജ്യവ്യാപക ്രപചാരവേലയുടെ സ്‌പോസർമാർ. പാർലമെന്റുതെരഞ്ഞെടുപ്പിന്റെ കർ'ൻ റെയ്‌സർ പരിാപടി ഉദ്ഘാടനം ചെയ്യപ്പെ'ു കഴിഞ്ഞു.

നോക്കൂ നിങ്ങളെത്ര മായ്ച്ചാലും മറയാതെ ഉയർുവരു ഒരു ജനശക്തിയുണ്ടിവിടെ! അവരെവിടെയെല്ലാം ശക്തരാണോ, എവിടെയെല്ലാം ശക്തിപ്പെടുാേ അവിടൊും ഒരിക്കലും ഒരു വർഗ്ഗീയശക്തിക്കും തലപൊക്കാനാവില്ല. ന്യൂനപക്ഷങ്ങളെ ചു'ുകരിക്കാനാവില്ല. വർഗ്ഗീയത ഭൂരിപക്ഷത്തിന്റേതാണെങ്കിലും ന്യൂനപക്ഷത്തിന്റേതാണെങ്കിലും വർഗ്ഗീയത, വർഗ്ഗീയത ത െ!

അതിൽ നിധികാരം കൊയ്യാനാഗ്രഹിക്കാത്ത, ഒരിക്കലുമങ്ങനെ ചിന്തിക്കാത്ത, എക്കാലത്തേയും നിലനിൽപ്പുള്ള പോരാ'ശക്തിയാണീ രാജ്യത്തെ ഇടതുപക്ഷ പുരോഗമനശക്തികൾ.

അതുകൊണ്ടുത െവെറും 23 വർഷം മുമ്പ് ഞാൻ കേ' സ.നായനാരുടെ - എക്കാലത്തേയും തലയെടുപ്പാർ, ആണത്തത്തിന്റെ ആൾരൂപമായ ആജാനുബാഹുവായ വിപ്ലവകാരി - കയ്യൂരിലെ കഴുമരത്തോട് 'പോ'െടോ, റൈറ്റ്' പറഞ്ഞ നമ്മുടെ പ്രിയങ്കരനായ സ.നായനാരുെട ശബ്ദം. 'വർഗ്ഗീയശക്തികളെ സർവ്വശക്തിയുമപയോഗിച്ച് അടിച്ചമർത്തും. ജനങ്ങളുടെ സൈ്വര്യജീവിതം തകർക്കാൻ അനുവദിക്കില്ല.'

ഇത് സിപിഐഎമ്മിന്റെ മാത്രമല്ല മറ്റിടതുപക്ഷശക്തികളുടെയും ശബ്ദം കൂടിയാണ്.

ഈ ഒക്‌ടോബർ 17 കടുവരുമ്പോൾ നാൽപ്പത്തെ'ുമണിക്കൂർ മൂവാറ്റുപുഴയുടെ നാഡീസ്പന്ദനം നിശ്ചലമാക്കിയ സംഭവവികാസങ്ങളെക്കുറിച്ച് മൂവാറ്റുപുഴക്കാരനായ ഞാനോർത്തുപോയി.

Tweet